രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ല; വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി
നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി
കേരളം എയിംസ് എന്ന ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം ഇത്തരത്തിൽ ഒന്ന് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കയ്ക്കിടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ കോഴിക്കോട്, ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം കണ്ണൂർ ജില്ലകളിലാണ് അവസാന രണ്ടാഴ്ചയിൽ കൊവിഡ്
ആര്‍ത്തവ സമയത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.
അതിവേഗമാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. നാം മൂന്ന് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടത്തുന്നുണ്ട്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവർ ഏത് രാജ്യത്തുനിന്നാണെന്ന് പരിശോധിച്ച് അവരെ നിരീക്ഷണത്തിനയയ്ക്കുന്നതിന്റെ ചുമതല കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെന്ന് വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ