തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല
തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്
തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്
കല്‍ബയില്‍ വില്ലകളുടെ സമീപം ബസ് ഓടിക്കൊണ്ടിരിക്കവേ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
മദ്യ വില്‍പ്പന ശാല പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം പ്രദേശവാസികളെ വിവരം
ബരാപുള്ളയിലെ ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.
നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുവിന് യാദൃശ്ചികമായ തീ പിടിച്ചാല്‍ ഒന്നും ആലോചിക്കാതെ ഏതുവിധേനയും അത് അണയ്ക്കാന്‍ ശ്രമിക്കുകയാവും പലരും ആദ്യം
ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു
ഏതെങ്കിലും രാസപ്രവർത്തനമാകാമെന്ന് ചിലര്‍, എന്നാൽ കൂടോത്രമാണെന്ന് വേറെ ചിലര്‍.
ചൗഹാന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയായിരുന്നു മരണമെന്ന് നാവികസേന അധികൃതർ പറഞ്ഞു.
വീട്ടിലേക്ക് കയറിവന്ന യുവാവുമായി ബിടെക് വിദ്യാര്‍ത്ഥി അല്‍പ്പനേരം സംസാരിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായും വീട്ടുകാര്‍ പറയുന്നു...