സിംഗപ്പൂര്‍ ഓപ്പണ്‍; ചൈനീസ് താരത്തെ പരാജയപ്പെടുത്തി പി വി സിന്ധുവിന് കിരീടം
ടൂർണമെന്റിലെ സെമിയിൽ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു ഫൈനലിലെത്തിയത്
ടൂർണമെന്റിലെ സെമിയിൽ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു ഫൈനലിലെത്തിയത്
ഈ സീസണിലെ റണ്‍വേട്ടക്കാരനായ ജോസ് ബട്ലറുടെ അത്യുഗ്രന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് അനായാസ വിജയം നേടിത്തന്നത്.
ടൂര്‍ണമെന്റില്‍ ആദ്യ കാലങ്ങളിൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നെങ്കിലും തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
തുടര്‍ച്ചയായി രണ്ടു ദിവസം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും തോൽക്കുന്ന ടീം മോശമാണെന്ന് എങ്ങനെ പറയുമെന്ന് കോലി ചോദിക്കുന്നു .
പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
എന്നാല്‍ അദ്ദേഹത്തിന്റെആരോപണത്തിനെതിരെ 2011ലെ ഫൈനലില്‍ ശ്രീലങ്കയെ നയിച്ച സംഗക്കാരയും ഫൈനലില്‍ സെഞ്ചുറിയടിച്ച ജയവര്‍ധനയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.