ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്‌ക്കിടെ തീപിടുത്തം; 41പേർ കൊല്ലപ്പെട്ടു
ഇന്ന് ഞായർ ആയതിനാൽ അയ്യായിരത്തോളം പേർ പങ്കെടുത്ത കുർബാനയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിൽ 55 പേർക്ക് പരിക്കേൽകുകയും ചെയ്തു.
ഇന്ന് ഞായർ ആയതിനാൽ അയ്യായിരത്തോളം പേർ പങ്കെടുത്ത കുർബാനയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിൽ 55 പേർക്ക് പരിക്കേൽകുകയും ചെയ്തു.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സൈന്യവും തമ്മില്‍ ഇന്നലെ കയ്‌റോയിലും മറ്റു നഗരങ്ങളിലും ഏറ്റുമുട്ടി. കയ്‌റോയിലെ റാംസെസ്
മൂന്നു പതിറ്റാണ്ടിലധികം പിന്നിട്ട ഈജിപ്തിലെ അടിയന്തരാവസ്ഥയ്ക്കു അവസാനമായി. മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം 1981ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2010
ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഫലം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ ക്രമക്കേടു സംബന്ധിച്ച പരാതികള്‍ തള്ളി.