ജൂണ്‍ 20ന് ഐ.എം.എഫിന്റെ ഒരു സംഘം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന് നല്‍കാവുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു
ദിവസങ്ങൾക്കകം വില 80 രൂപ നിലവാരത്തിൽ എത്തിയേക്കുമെന്നാണ് വിദേശനാണ്യ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം
തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്
കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.
സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുകയാണെന്നും തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഇന്ത്യയില്‍ഓരോ മണിക്കൂറിലും ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ്. 2018ല്‍
ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്.
രാജ്യത്തെയും ഭരിക്കുന്ന സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ചയിലാണെന്നു പറയുന്നത്.
രാജ്യം കടന്നുപോകുന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് എന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സർക്കാർ ഉദ്യോഗസ്ഥരുടെ ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് പല വ്യവസായികളും എന്നോട് പറയുന്നു.