രാജ്യത്തിന്റെ പ്രഥമ പൗരയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായി ദ്രൗപതി മുർമു

നേരത്തെ തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി.