കണ്ണൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യപിച്ച് വീണതെന്ന് സംശയം
ഇരട്ടി അഗ്നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരട്ടി അഗ്നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂമോണിയയ്ക്കുള്ള ചികിത്സയിൽ കഴിയവേ മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.
സരോജിനി ജപ് കെൻ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു.
കൊച്ചിയിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.
ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കൊല്ലം ചിറയിൻകീഴിന് സമീപമുള്ള അന്തിക്കടവിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ ഉള്ളിൽ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്ന് ചക്കരക്കൽ സിഐ വിനോദൻ
കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
അറിയപ്പെടുന്ന കന്നഡ നടന് ശക്തി പ്രസാദിന്റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന് അര്ജുന് സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ.
ഇതിനെ തുടർന്ന് ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം പട്ടിണി കിടന്ന ശേഷം മേയ് 27നാണ് പതിനഞ്ചുവയസുണ്ടായിരുന്ന ആന മരണത്തിന് കീഴടങ്ങിയത്.