കെ സുധാകരൻ കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്ന തറ ഗുണ്ട: എം എം മണി
താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു
താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു
ടിപി ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കാര്യം വ്യക്തമാക്കാനാണ് എം എം മണി ശ്രമിച്ചതെന്നും
ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും
പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.
സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കാരണം താൻ പറയുന്നതൊക്കെ സത്യമാണെന്ന് സിപിഎമ്മിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമറിയാമെന്നും ജയശങ്കർ
രാത്രികാലത്ത് നടന്ന ആക്രമണ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ സമയമെടുക്കും. സംഭവം പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്.
ചെങ്ങന്നൂരിലെ സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സജി ചെറിയാന് വേണ്ടി സ്വീകരണം ഒരുക്കുകയായിരുന്നു.
അദ്ദേഹം രാജിവെച്ച് പുറത്തുപോകണം. അതല്ലെങ്കിൽ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം.
പ്രസ്തുത വിഷയത്തിൽ വിഷയത്തില്‍ സജി ചെറിയാന് നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
പവിത്രമായ ഇന്ത്യന്‍ ഭരണഘടനയെയാണ് സജി ചെറിയാന്‍ അപമാനിച്ചത് എന്നും, ഭരണഘടനയുടെ മഹത്വമറിയാത്ത ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും