വധശിക്ഷ വൈകുന്നു; കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി നിര്‍ഭയയുടെ രക്ഷിതാക്കള്‍
ഡൽഹിയിലെ പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു പ്രതിഷേധം.
ഡൽഹിയിലെ പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു പ്രതിഷേധം.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിസ്താരം ആരംഭിച്ചു.
മുൻപേതന്നെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നു.
തനിക്ക് തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ തെളിവുകളുണ്ടെന്നും
കോടതിയുടെ ഈ പ്രഖ്യാപനത്തോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണ മെന്നാവശ്യപ്പെട്ട് ദിലീപിന്റെ അപേക്ഷ. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന് ദീലീപ്
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
സമാനമായി മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ ഇകെ സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു.
ഈ മാസം 27നുള്ളിൽ നേരിട്ട് കോടതിയില്‍ ഹാജരായില്ലെങ്കില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.