കൊറോണ ബാധിതരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്ന് അപകടം; മരണം നാലായി
കൊറോണ ബാധ നിരീക്ഷിക്കുന്നതിനായി ആളുകളെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി.
കൊറോണ ബാധ നിരീക്ഷിക്കുന്നതിനായി ആളുകളെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി.
പത്തനം തിട്ടയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്...
ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
ഇന്ന് രാവിലെയോടെയാണ് പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.
ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടി പി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും
യുറോപ്പിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വെെറസ് ബാധയാണിത്. ലംപാഡിയടക്കം പത്തു പ്രവിശ്യകളിൽ നിന്നും, ഒരാളെപോലും ഏപ്രിൽ മുന്നുവരെ പുറത്തേക്കു പോകാൻ അുദിക്കുന്നതല്ലെന്ന്
വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്....
എമിഗ്രേഷൻ കാർഡിൽ തെറ്റായവിവരങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ ഉടൻ നിയമ നടപടികൾ സ്വീകരിക്കണം. കനത്ത ഫൈൻ അടിക്കണം. ശിക്ഷ നൽകാത്ത കാലത്തോളം ഇത്തരം
കൂടുതൽ ഗൾഫ് രാഷ്ട്രങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തിൽ ലീവിന് നാട്ടിലെത്തുന്നത് നീട്ടിയിരിക്കുകയാണ് പ്രവാസികൾ...