ഛത്തീസ്ഗഡിൽ നിന്നുള്ള ബിജെപി എംഎൽഎ, മദ്യത്തിന് പകരമായി ഭാംഗും കഞ്ചാവും പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. ഭാംഗും കഞ്ചാവും കഴിക്കുന്നവർ അപൂർവമായേ ഗുരുതരമായ
കൈകളിൽ ഏറ്റുവാങ്ങിയ ചാട്ടവാറടിക്ക് ശേഷം തന്നെ അടിച്ചയാളെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുന്നതും കാണാം.
രാംദേവിനെതിരെ അലോപ്പതിക്കെതിരായ വ്യാജപ്രചാരണത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.
ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഓഗസ്ത് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിക്കുകയും ചെയ്തു.
നിലവിൽ സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന വിവാദം ആയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.