രാജ്യത്ത് ബി.ജെ.പി തരംഗം : നരേന്ദ്ര മോദി
രാജ്യത്ത് മോദി തരംഗമില്ളെന്നും മറിച്ച് ബി.ജെ.പി തരംഗമാണുള്ളതെന്നും നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാകും ഈ തെരഞ്ഞെടുപ്പില്‍
രാജ്യത്ത് മോദി തരംഗമില്ളെന്നും മറിച്ച് ബി.ജെ.പി തരംഗമാണുള്ളതെന്നും നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാകും ഈ തെരഞ്ഞെടുപ്പില്‍
ഇന്ത്യ ഭരിച്ച എക്കാലത്തെയും ദുർബലനായ പ്രധാനമന്ത്രിയാണ് വാജ്പേയിയെന്ന് കോൺഗ്രസ് . പാകിസ്താനുമായുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ അതിർത്തിയും താത്പര്യങ്ങളും സംരക്ഷിക്കാൻ വാജ്പേയിക്ക്
വട്ടിയൂര്‍ക്കാവിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്
രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ആദ്യഘട്ട പോളിംഗ് നടക്കുന്ന ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പത്രിക പുറത്തിറക്കിയത്.
ആന്ധ്രാപ്രദേശിൽ ബി.ജെ.പിയും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയും (ടി.ഡി.പി) തമ്മിൽ സീറ്റു ധാരണയിൽ എത്തി. തെലുങ്കാനയിലെ 47 നിയമസഭാ
ഇത്തവണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് 250 സീറ്റുകളിലധികവും എൻ.ഡി.എയ്ക്ക് 300 സീറ്റുകളിലധികവും ലഭിക്കുമെന്ന് ബി.ജെ.പി മുൻപ്രസിഡന്റ് എം.വെങ്കയ്യ നായിഡു പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്ന് ബി.ജെ.പി ഉപാദ്ധ്യക്ഷ ഉമാഭാരതി പറഞ്ഞു .
റായ് ബറേലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിയായി അജയ് അഗര്‍വാള്‍ മത്സരിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്
പത്തനംതിട്ടയുടെ വികസനത്തിന് എം.ടി.രമേശിനെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു.നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ രാജ്യം തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ രമേശിനെ വിജയിപ്പിച്ചാൽ
നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. ഇന്ന് ചേര്‍ന്ന ബിജെപി നേതൃയോഗമാണ് തീരുമാനം എടുത്തത്. മുരളി മനോഹര്‍ജോഷി കാണ്‍പൂരില്‍ നിന്നും മത്സരിക്കും.