ബീഹാറിലെ വോട്ടിംഗിൽ ക്രമക്കേട് നടന്നു; ആരോപണവുമായി കോൺഗ്രസ്
അതേസമയം വോട്ടിംഗ് മെഷീന്റെ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി കളഞ്ഞു.
അതേസമയം വോട്ടിംഗ് മെഷീന്റെ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി കളഞ്ഞു.
ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്താകെ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ.
സംസ്ഥാനത്ത് സിപിഐ.എംഎല് 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്.
ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെകൂടിക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം വളരെ നന്നായി അവസാനിക്കുന്നു
യുപിയില്‍ നിന്ന് ആഗ്രയിലേക്കുള്ള ഒരു യാത്രവേളയിലാണ് ഇത്തരമൊരു വാട്ടർ ടാങ്ക് ആദ്യമായി അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതുവരെ ബീഹാറില്‍ 71 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന 172 സീറ്റുകളിലേക്ക് നവംബര്‍ 3നും ഏഴിനുമാണ് തിരഞ്ഞെടുപ്പ്. പത്തിന്
ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്കുമാറിനെതിരേ വിവിധയിടങ്ങളില്‍ മുന്‍പും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചു
എന്നാല്‍ ഇതിനെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
രാജ്യത്ത് കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദനം തുടങ്ങിയാൽ എത്രയും വേഗത്തില്‍ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും.