ജവാൻ റമ്മിന്റെ ഉത്പാദനം കൂട്ടണം; സർക്കാരിന് കത്തു നൽകി ബെവ്കോ
കേരളത്തിൽ ആകെയുള്ള 23 വെയർ ഹൗസുകൾ വഴി വിതരണം ചെയ്യുന്ന മദ്യം ഉത്പാദനക്കുറവ് മൂലം പലപ്പോഴും ആവശ്യക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്
കേരളത്തിൽ ആകെയുള്ള 23 വെയർ ഹൗസുകൾ വഴി വിതരണം ചെയ്യുന്ന മദ്യം ഉത്പാദനക്കുറവ് മൂലം പലപ്പോഴും ആവശ്യക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്
മദ്യശാലകള്‍ക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാന്‍ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍.
ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയുമായാണ് ഇയാൾ മുങ്ങിയത്
നിലവില്‍ ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും.
സ്ഥാപനത്തിലെ ജീവനക്കാർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ അകപ്പെട്ടതോടെയാണ് ജവൻ റം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നത്.
സർക്കാർ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നൽകാനായിരുന്നു ബെവ്കോയുടെ ആലോചന.
ബെവ്കോ ചെറുകിട മദ്യവിൽപനശാലയും കൺസ്യൂമർ ഫെഡിന്റെ രണ്ട് മദ്യവിൽപനശാലകളുമാണ് അടച്ചിടാൻ ആലപ്പുഴ നഗരസഭ നിർദേശിച്ചത്.
മദ്യ വില്‍പ്പന ശാല പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം പ്രദേശവാസികളെ വിവരം
അപകടമുണ്ടാകുമ്പോള്‍ മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവരാണ് ആദ്യം ജവാനെ രക്ഷിക്കുവാനുള്ള രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.