ഒന്നാം തീയതികളിലെ അവധി ഒഴിവാക്കാൻ നീക്കവുമായി ബാറുടമകൾ
കോടികള്‍ ചെലവാക്കി നിര്‍മിച്ച ബാറുകള്‍ തകരുകയാണെന്നും അവര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.
കോടികള്‍ ചെലവാക്കി നിര്‍മിച്ച ബാറുകള്‍ തകരുകയാണെന്നും അവര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.
ലാഭ വിഹിതം വളരെ കുറവായതിനാല്‍ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍
സംസ്ഥാനത്തെ മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്ലെറ്റുകള്‍ വഴി നേരിട്ട് വില്‍പന നടത്താനാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍
മാധ്യമങ്ങള്‍ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തെ പോസ്റ്റീവ് ആയ രീതിയില്‍എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക്; പബുകളുടെയും ബാറുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി...
ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.
വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ ആണ് ആദ്യം നല്‍കേണ്ടത്...
നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.