280 തവണ മാപ്പെഴുതി നല്‍കി അര്‍ണബ് ; സവര്‍ക്കറിന്റെ മാപ്പ് പറയല്‍ റെക്കോര്‍ഡ് മറികടന്നെന്ന് ട്രോളുകള്‍
280 തവണ മാപ്പെഴുതി നല്‍കി അര്‍ണബ് ; സവര്‍ക്കറിന്റെ മാപ്പ് പറയല്‍ റെക്കോര്‍ഡ് മറികടന്നെന്ന് ട്രോളുകള്‍
280 തവണ മാപ്പെഴുതി നല്‍കി അര്‍ണബ് ; സവര്‍ക്കറിന്റെ മാപ്പ് പറയല്‍ റെക്കോര്‍ഡ് മറികടന്നെന്ന് ട്രോളുകള്‍
അര്‍ണബ് കേസിലെ ഒരു പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന കാര്യം മറക്കരുതെന്നും, നടപടികളെ തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
വ്യോമസേനയുടെയും നാവിക സേനയുടെയും യൂനിഫോം തിരിച്ചറിയാത്ത ഒരു ക്രൈം റിപ്പോർട്ടറാണിപ്പോൾ പ്രതിരോധ വാർത്തകൾ ചെയ്യുന്നത്
'അര്‍ണബ്: ഒരു മാധ്യമ വേശ്യ’എന്ന പേരിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും രാംഗോപാല്‍ വര്‍മ പറയുന്നുണ്ട്.
സുപ്രീം കോടതിയുടെ ഈ നടപടിയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അര്‍ണാബ് അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.
രാജ്യ തലസ്ഥാനത്ത് തോക്കു ചുഴറ്റുന്നു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അതിനെ പിന്തുണയ്ക്കുന്നു.
പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയരെ ‘ താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത’ എന്ന് അര്‍ണബ് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന്