രാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു
തനിക്കെതിരായ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ഹർജിക്കാരന്റെ വാദം.
കേസുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു
ഇന്ന് നടന്ന വാദത്തിൽ ഗൂഡാലോചന കേസിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ.
കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു
ശ്രീകാന്തിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
മറ്റുള്ള കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം വാദത്തിന് എടുക്കും എന്നുള്ളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന്
കൊച്ചിയിലുള്ള മുതിര്‍ന്ന അഭിഭാഷകന് മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്.
അന്വേഷണത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ശിവശങ്കർ, പദവി ദുരുപയോഗം ചെയ്തെന്നും; ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും; കേന്ദ്ര ഏജൻസികൾ;