വർഷങ്ങളായി ഒളിവിലായിരുന്ന സവാഹിരിയെ കണ്ടെത്താനും കൊല്ലാനുമുള്ള ഓപ്പറേഷൻ തീവ്രവാദ വിരുദ്ധ ഇന്റലിജൻസ് വിഭാഗത്തിന്റെ "ശ്രദ്ധയോടെയുള്ള ക്ഷമയും നിരന്തരവുമായ" പ്രവർത്തനത്തിന്റെ ഫലമാണെന്ന്
കാബൂളിലെ ഒരു രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.
അല്‍ ഖ്വയ്ദ ഇന്‍ സബ്കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്ത് വിട്ട കത്തിലൂടെയാണ് ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
അഫ്ഗാനില്‍ നിന്നും അടിയന്തിരമായി സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു.
കൊച്ചിയിൽ അറസ്റ്റിലായ മൊഷറഫ് ഹുസൈനനിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ അന്വേഷണം.
അൽഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ കണ്ടെത്തി...
കൊച്ചിയിലെ നാവിക ആസ്ഥാനവും കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണു സൂചന...
ഇവർ കുറേ നാളായി കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു