ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം
ഭരണകൂട അടപടികള്ക്കെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്ക്കെതിരായ ഇപ്പോഴുള്ള നടപടികൾക്ക് കാരണം.
ഭരണകൂട അടപടികള്ക്കെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്ക്കെതിരായ ഇപ്പോഴുള്ള നടപടികൾക്ക് കാരണം.
നേരത്തെ ദ്വീപില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു.
കാര്യങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യക്തത ലഭിക്കുമെന്ന് ഐഷ പറയുന്നു.
അത്തരത്തിൽ പാക്കിസ്ഥാൻ ഇതിനെ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. ആ രീതിയിലുള്ള ഒരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍
ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും അവര്‍ പറയുന്നു.
ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.
ലക്ഷദ്വീപിലെ മുഴുവൻ ജനതയ്ക്കും വേണ്ടിയാണ് തൻ്റെ പോരാട്ടം. അതിനെ തൻ്റെ അറസ്റ്റ് കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ബംഗ്ലാദേശുകാരി ആണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഷ സുൽത്താന
കൊച്ചിയിലുള്ള മുതിര്‍ന്ന അഭിഭാഷകന് മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്.