തയ്പെ: ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച് നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍. ശനിയാഴ്ച
204 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസയിലെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ കുട്ടികളുടെ മരണത്തിന് കാരണമായത്.
ചൈനയും ഇന്ത്യയും എല്ലായ്പ്പോഴും ശ്രീലങ്കയെ ആഭ്യന്തരമായും അന്താരാഷ്ട്ര വേദികളിലും യഥാർത്ഥ സുഹൃത്തുക്കളായി സഹായിച്ചിട്ടുണ്ട്,
ചൈന ഉയർത്തുന്ന സൈനിക ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വന്തം മിസൈൽ നിർമ്മാണം ത്വരിതപ്പെടുത്താനാണ് ദ്വീപ് സർക്കാർ ശ്രമിക്കുന്നത്.
ഗാസ സിറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെ ഉയരമുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് പുക പുറത്തേക്ക് ഒഴുകിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു.
ഇനിയുള്ള മൂന്ന് മാസത്തേക്ക് ഇറക്കുമതി വർദ്ധിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. അതിനിടയിൽ, ഞങ്ങൾ ഒരു നയം കൊണ്ടുവരും.
പെലോസിക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്
ചൈനയുടെ ഈ നീക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട് . കമ്പനികൾ കപ്പലുകൾ വഴി തിരിച്ചു വിട്ടു.
തായ്‌വാന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും ചുറ്റുമുള്ള കടലിലേക്ക് ചൈന നിരവധി ഡോങ്‌ഫെംഗ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ അപലപിച്ചു രംഗത്ത് വന്നത് കേവലം മൂന്നു രാജ്യങ്ങൾ