തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തര കേരള മുഖ്യമന്ത്രി പിണറായി വിജയന് എഴുതി തുറന്ന കത്ത് ശ്രദ്ധേയമാകുന്നു.കേരളത്തിൽ
സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ചിത്രമായിരുന്നു 70 കാരന്‍ 20 കാരിയെ കല്യാണം കഴിച്ചെന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിന്റെ സത്യവസ്ഥ ഇതൊന്നുമായിരുന്നില്ല.
പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിനെകുറിച്ച് താന്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍
കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയതയെന്നു ക്രൈംബ്രാഞ്ച്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട
രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റില്‍. എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നതെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍
സംസ്ഥാനത്തെ ഇടതു നേതാക്കള്‍ക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നേരത്തെ ജനങ്ങളെ മാത്രമായിരുന്നു ഇവര്‍ ഭയപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍
18 വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ മാതാപിതാക്കൾ ക്ക് ശിക്ഷ നല്കാനുള്ള നിയമം വരുന്നു .രാജസ്ഥാൻ ഗതാഗത മന്ത്രി യുനുസ്
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പതിനൊന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ കസ്‌റ്റഡിയില്‍.
പത്തനാപുരം: തലവൂര്‍ കുരായില്‍ ആര്‍എസ്എസ്-ഡിവൈഎഫ്ഐ സംഘര്‍ഷം.. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ നടന്ന ഏറ്റുമുട്ടല്‍ പിന്നീട് തെരുവിലേയ്ക്ക് നീളുകയായിരുന്നു. കഴിഞ്ഞ രാത്രിയാണ്
സോളാര്‍ തട്ടിപ്പ് കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാര്‍ കേസുകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. വാസ്തവവിരുദ്ധമായി മൊഴി