രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. 2013 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി.എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചു
സെപ്റ്റംബര്‍ ഏഴിന് വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ശ്രമിച്ചത് ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍
ആറു നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്.
ബുര്‍ജ് ഖലീഫയുടെ വലിപ്പമുള്ള രണ്ടു ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിയെ കടന്നുപോവുമെന്ന് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ
ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെങ്കിലും വൈകുന്തോറും സാധ്യത കുറഞ്ഞു വരുകയാണ്. ലാന്‍ഡറിന്റെ ബാറ്ററിയുടെ ശേഷിയും കുറഞ്ഞു വരികയാണ്.
നാസയുടെ വെബ്സൈറ്റില്‍ 'സെന്റ് യുവര്‍ നെയിം' എന്ന വിഭാഗത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുക. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ തന്നെ മനോഹരമായ
തങ്ങള്‍ നല്‍കുന്ന പരാതികളുടെ പുരോഗതി ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തീകരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം തുടരുകയാണ്
ഇന്ന് പുലർച്ചെയായിരുന്നു ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്.
ചന്ദ്രനിലേക്കുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി.