സാമൂഹിക അകലവും ആള്‍ക്കൂട്ട നിയന്ത്രണവുമില്ല; കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
കൊവിഡ് നിയന്ത്രണ നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല.
കൊവിഡ് നിയന്ത്രണ നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല.
ഇതേവരെ 40 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള യെല്ലോ ഫീവര്‍ കടുത്ത പനിയ്ക്കും മഞ്ഞപ്പിത്തത്തിനും മരണത്തിനും വരെ കാരണമാകാം.
വ്യക്തികൾക്ക് മാസ്ക് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിൽ തടസമില്ല. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.
ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം
കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണെന്നും മന്ത്രി
കോവിഡ് ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു.
പുതിയ ഘട്ടത്തിൽ രോഗവ്യാപനം എങ്ങനെയായിരിക്കുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത് വൈറസിന്റെ സ്വഭാവമനുസരിച്ചാകുമെന്നും ഗവേഷകര്‍ പറയുന്നു.
യുദ്ധ സാഹചര്യത്തില്‍ നിന്നും തിരികെവരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും.
ശരിയായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുമായി ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജും