എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചാ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി. വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റ് നിയമനങ്ങളുടെമറവിൽ
ജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും: സംഭവബഹുലവും സങ്കീര്‍ണ്ണവുമായിരുന്നു ആ ജീവിതങ്ങള്‍. എട്ട് വര്‍ഷത്തിന്‍റെ വ്യത്യാസത്തില്‍ നെഹ്‌റു അലഹാബാദിലും ബോസ്
മൂന്നാറിലെ സ്ത്രീമുന്നേറ്റത്തിന്റെ പൊന്‍തിളക്കമാര്‍ന്ന വിജയം രാഷ്ട്രീയ ലോകത്തെ കപടതയുടെ മുഖംമൂടികെള ചുളുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് പൊതു സമൂഹവും ഭരണ- രാഷ്ട്രീയ
മൂന്നാറില്‍ തണുത്തുറഞ്ഞ മലകള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നപ്രദേശത്തെ ഭൂമിയിലും കീഴാള ജീവിതത്തിലും കടന്നുകയറി ഉഴുതുമറിച്ച് എല്ലാം തങ്ങളുടേതാക്കിയ അധിനിവേശാധികാര ശക്തികളെ
ബിസിനസ്സ് രംഗത്തെ കുതികാൽവെട്ടുകളും കള്ളപ്രചാരണങ്ങളുമെല്ലാം ഇന്നും സുലഭമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ താഴ്ത്തി കാട്ടുന്നതുവഴി തങ്ങളുടെ പെരുമ വർദ്ധിപ്പിക്കുകയെന്നത് രാജവാഴ്ച്ചകാലം മുതൽക്കെ
ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കായ ടെക്നോപാർക്ക് ഇന്ന് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. രജതജൂബിലി കൊണ്ടാടുന്ന ഈ വേളയിൽ ഒരു കാഴ്ച്ചക്കാരനായി
ഇത് അയ്ലന്‍ കുര്‍ദി, വിടരും മുമ്പേ മൂക്കുകുത്തി വീണുപോയ് ഈ പൊന്‍പൂവ്… ഇവന് മാത്രമല്ല ഇവന്റെ കാക്ക ഗലീബ് കുര്‍ദിയും
നെഞ്ചിന് താഴെ മുഴുവനായും തളർന്ന ശരീരവുമായി നാലുമാസം കൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കിയിരിക്കുകയാണ് മുൻ എം.എൽ.എ സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്.
ഈ പ്രപഞ്ചം വളരെ വിചിത്രവും അത്ഭുതകരവുമാണ്. അതുപോലെ തന്നെയാണ് പ്രപഞ്ചവാസികളും. അസാധാരണമായ ജന്തുജാലങ്ങളെ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഭൂമി. നമ്മൾ
1989ൽ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ഒരു മീറ്റിങ്ങിലാണ് ടെക്നോപാർക്ക് എന്ന സ്വപ്നം ആദ്യമായുണ്ടായത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ