ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേർ പിടിയിൽ
ജയ്പുര്‍: കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേരെ പിടികൂടി പോലീസ്.
ജയ്പുര്‍: കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേരെ പിടികൂടി പോലീസ്.
പോക്സോ നിയമപ്രകാരം ഡൽഹി രഞ്ജിത്ത് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ
പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠികൂടിയായിരുന്നു നിയമ വിദ്യാർത്ഥി കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ്
ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി.
യുവതിയുടെ മൊഴിയില്‍ അഭിജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
പൊട്ടിയ സ്റ്റീൽ ബോംബിന്റെ ചീളുകളും മറ്റു അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു.
തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേർ ഒളിവിലാണ്.
തനിക്ക് പാറമട ഇടപാടില്‍ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ പറഞ്ഞു