
‘വര്‍ത്തമാനം’ രാജ്യവിരുദ്ധ സിനിമ; അഭിപ്രായവുമായി സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ്
ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു
ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു
ഈ രീതിയില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറയുന്നു.
'20ട്വന്റി' എന്ന സിനിമയില്‍ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പറയുന്നു.
ഷീലയ്ക്ക് പിന്നാലെ ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്.
ഫോട്ടോ ഷൂട്ടിനായി മാച്ചിങ് പേപ്പര്‍ സിഗരറ്റ് ഉണ്ടാക്കി നല്കിയ ശ്രീജിത്ത് ജീവന് പ്രത്യേക നന്ദിയും പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിച്ചു.
ഡബ്യൂസിസിയ്ക്ക് നൽകിയ രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടാണ് സംഘടനയ്ക്കുള്ളിലെ വിവേചനത്തെക്കുറിച്ച് വിധു തുറന്നടിച്ചത്...
നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ
ഈ വീഡിയോക്കെതിരെ ഇന്‍സറ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്.
പാര്‍വതിയുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍കോളുകള്‍.