ഇന്ത്യൻ സഖ്യത്തിന് തിരിച്ചടി; ഡിസംബർ ആറിന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി
ഞായറാഴ്ച മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ ഗ്രൂപ്പിന്റെ
ഞായറാഴ്ച മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ ഗ്രൂപ്പിന്റെ
ജനങ്ങളുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും കേൾക്കാനാണ് ഞാൻ ഇവിടെയെത്തിയത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് മറ്റൊരിക്കൽ സംസാരിക്കാം, തിരഞ്ഞെടുപ്പ്
ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്, മരണസ്ക്വാഡുകള്‍ പോലെയെന്നും എം വി
അതേസമയം, നവ കേരള സദസ് എന്നല്ല, ദുരിത കേരള സദസ് എന്നാണ് പേരിടേണ്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ
പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ഇൻഡ്യ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി നിൽക്കുകയാണ് സിപിഎമ്മെന്നും വിജയരാഘവൻ വ്യക്തമാക്കി. സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത്
നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും അത് അവർക്ക് കൂടുതൽ പ്രധാനമാണെന്നും
തെറ്റായ വഴിയിൽ സഞ്ചരിച്ചവർക്കെതിരെ നടപടി വേണം. 16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ്
ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത്
ഇന്ത്യ സഖ്യം ഭാരതീയര്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. സനാതന ധര്‍മ്മത്തിനെതിരായ