ഇന്ത്യ തിരയുന്ന ഭീകരന് ഷെയ്ഖ് ജമീല്‍ ഉര് റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ
ജമ്മു കശ്മീരിലെ ധാരാളം ഭീകരാക്രമണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. തുടർന്നാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. അതേസമയം
ജമ്മു കശ്മീരിലെ ധാരാളം ഭീകരാക്രമണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. തുടർന്നാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. അതേസമയം
വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങി
ഓൾ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം
1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകൾ സാധാരണമായിരുന്നു. താലിബാൻ അധികാരികൾ
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയിലെ നാലായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി
തിങ്കളാഴ്ച വൈകിട്ട് പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെ സംശയം തോന്നിയ സ്ഥലത്തെ മണ്ണ് മാറ്റിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തെ അറിയി
കുറ്റകൃത്യങ്ങളുടെ വർദ്ധനവ്', 'പോലീസിന്റെ കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷൻ വർദ്ധനവ്' എന്നിവ വ്യക്തമായും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്
സൗമ്യയുടെ കൊലപാതകം നടന്ന് 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി വരുന്നത്. ഡല്‍ഹി സാകേത്
പ്രതിക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും 13 വകുപ്പുകളിലാണ് ശിക്ഷ നല്‍കിയത്. കൊലപാതകക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം