175 മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കാൻ മണിപ്പൂർ സർക്കാരിനോട് സുപ്രീം കോടതി ഉത്തരവ്
എല്ലാ അജ്ഞാത മൃതദേഹങ്ങളുടെയും മതാചാരങ്ങളോടെ സംസ്‌കരിക്കാനും സംസ്ഥാന സർക്കാരിനെ അനുവദിച്ചുകൊണ്ട്, അന്ത്യകർമങ്ങളിൽ
എല്ലാ അജ്ഞാത മൃതദേഹങ്ങളുടെയും മതാചാരങ്ങളോടെ സംസ്‌കരിക്കാനും സംസ്ഥാന സർക്കാരിനെ അനുവദിച്ചുകൊണ്ട്, അന്ത്യകർമങ്ങളിൽ
മെയ്തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ, വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവർത്തന
അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങളാണ് കാണപ്പെടുന്നത്. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവർഗ്ഗക്കാർ
എന്നാൽ, മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടില്ല, ഉജ്ജയിനിനെ പരാമർശിക്കുകയുമില്ല, വനിതാ ഗുസ്തിക്കാർക്കെതിരായ അതിക്രമത്തിന്
കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്ത് സംഘർഷാന്തരീക്ഷം നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന്
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഈ കലഹത്തിൽ ആയുധമാക്കിയതായി ഇപ്പോൾ വ്യക്തമാണ്. മനോഹരമായ മണിപ്പൂർ
വർഗീയ കലാപം തുടരുന്ന സാഹചര്യത്തിൽ മണിപ്പുരിനെ പ്രശ്നബാധിതയിടമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് – കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം
ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്മേട്ടില് ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര് നില്‍ക്കുന്നതായുമാണ് കാണുന്നത്.
സമയപരിധിക്കുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ അവ പിടിച്ചെടുക്കാന്‍ കേന്ദ്ര സേനയും സംസ്ഥാന പോലീസും നേരിട്ടിറങ്ങുമെന്നുമാണ്