
വാഹനാപകടം; തെലങ്കാനയിൽ മൂന്ന് മലയാളികള്‍ മരിച്ചു
ഈ സമയം കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയേയും മൂത്ത കുട്ടിയേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സമയം കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയേയും മൂത്ത കുട്ടിയേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലേകാലിനായിരുന്നു അന്ത്യം.
രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവർ നാട്ടില്‍ പോയി വന്നത്. ഏതാനും നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു.
നിലവിൽ മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പോലീസിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു
ഈ സഹിഷ്ണുത ഇസ്ലാമിന്റെ അടിസ്ഥാന വികാരവും ഭാവവുമാണെന്നും മന്ത്രി പറഞ്ഞു.
ഇവരുടെ രക്ഷയ്ക്കായി ദില്ലിയിലെ നോർക്ക അധികൃതരും കേരളാ സർക്കാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിഹാർ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു.
യുഎസ് ആക്രമണത്തിൽ ഇയാള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വാട്സ് ആപ്പ് നമ്പരില്‍ നിന്നും സന്ദേശം ലഭിച്ചു.
തദ്ദേശീയര്‍ എണ്ണപ്പാട തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.
ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലാണ് കേരളത്തിന്റെ വിജയ ശതമാനം.