ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐയുടെ ബാനര്‍ നീക്കം ചെയ്യണം ; നിർദ്ദേശം നൽകി വൈസ് ചാന്‍സലര്‍
കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചത്. ഇന്ന് തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ്
കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചത്. ഇന്ന് തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ്
അദ്ദേഹം അലുവ കഴിച്ചത് നന്നായി.മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത്.
കേന്ദ്രത്തിന്റെ പൌരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് ഞാനായിരുന്നു. എന്നാൽ അന്ന് എതിർത്തത്
എല്ലാവരേയും സ്വീകരിക്കുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. ആര് വന്നാലും ഹല്‍വയും സുലൈമാനിയും നല്‍കും. ചെകുത്താന് വന്നാലും നല്‍കും.
ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ്. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്ന് എഎ റഹീം പറഞ്ഞു. ബി ജെ പിyil നിന്നുള്ള
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാർഥി സംഘടനകളും സമരത്തിൽ
അതേസമയം ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ
തികച്ചും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ
നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും ചീത്ത വിളിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വികലമായ
നമ്മുടെ രാജ്യത്തെ ഒരു ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖല