
എട്ടാം ചര്‍ച്ചയും പരാജയം; സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകികൊണ്ട് ഡൽഹി അതിർത്തികളിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകികൊണ്ട് ഡൽഹി അതിർത്തികളിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി നടത്തിയിരുന്നു.
നിർമ്മാണത്തിന് എതിരായ ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു.
സൗത്ത് ഡൽഹി സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി
ഭേദഗതി വാഗ്ദാനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ
നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
പോലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും സുഖ്ദേവ് സിംഗ് പറയുന്നു
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുക്കുന്ന കേസുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഡൽഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.