തൃപ്പൂണിത്തുറയിൽ ഉഗ്ര സ്ഫോടനം; രണ്ടുപേരുടെ നില ഗുരുതരം
ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. ഉത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങ
ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. ഉത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങ
ഭീഷണിയെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാൻ ഉന്നത പൊലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപോലെ
ഫോൺ പൊട്ടിത്തെറിച്ച് വസ്ത്രത്തിൽ തീ ആളിപ്പടർന്നിരുന്നു. ഒരു വർഷം മുൻപ് ആയിരം രൂപയ്ക്ക് വാങ്ങിയതാണ് മൊബൈൽ ഫോൺ.
മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്
സണ്ണി പങ്കെടുക്കേണ്ട ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയമുണ്ട്.
എന്തുകൊണ്ടാണ് കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു.
ഇവിടെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.