താജ്മഹലിന് ജലനികുതിയായി 1.9 കോടിയും വസ്തുനികുതിയായി 1.5 ലക്ഷം രൂപയും അടയ്ക്കണം; നോട്ടീസച്ച് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ

അതേസമയം, സ്മാരകങ്ങൾക്ക് വസ്തു നികുതി ബാധകമല്ലെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.