കേരളത്തിലെ ബിജെപിയുടെ പതിപ്പാണ് പിണറായി വിജയന്‍; രാഹുല്‍ഗാന്ധിയെ മാത്രമാണ് വിമര്‍ശിക്കാറുള്ളത്: കെ മുരളിധരൻ
ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെ മുരളീധരന്‍. സത്യഭാമയെ പോലെയുള്ള
ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെ മുരളീധരന്‍. സത്യഭാമയെ പോലെയുള്ള
കേരളത്തിൽ യുഡിഎഫും എല്‍ഡിഎഫും വികസന വിരോധികളായ മുന്നണികളാണ്. മോദി ഗ്യാരന്റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും കെ
ബിജെപിയിൽ ചേർന്നപ്പോൾ തന്നെ മുരളീധരന്‍ തള്ളിപ്പറഞ്ഞപ്പോള്‍ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു. മുരളീധരനെ തനിക്കറിയാം
ഇതോടൊപ്പം തന്നെ തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍ പ്രചരണത്തിന് എത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി
ജനങ്ങൾക്ക് വിധേയമായി നിൽക്കണം. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. പത്മജയെ
അതേസമയം ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറിനെതിരെയും കെ മുരളീധരൻ ആഞ്ഞടിച്ചു . സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതി
കെ സുധാകരന്റേത് മുഴുവന്‍ വാക്യമാണെങ്കില്‍ തമിഴ് ഭാഷയില്‍ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കില്‍ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം.
യാത്രയ്ക്കിടയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എസ്.സി-എസ്.ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വന്‍
ഇടത് മുന്നണിയിലെ പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെ. ലീഗ് സീറ്റ് വിഷയം ഹൈക്കമാൻഡിനെ അറിയിച്ചു.നിലവിൽ ഒഴിവ് ഉള്ളത് രണ്ട് സീറ്റാ
പ്രധാനമന്ത്രി മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. അതിനുവേണ്ടി തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കുമെന്നും