
രാജയ്ക്കും കനിമൊഴിക്കുമെതിരെ 2ജി അഴിമതിക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കും രാജ്യസഭാ എംപി കനിമൊഴിക്കുമെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റപത്രം
മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കും രാജ്യസഭാ എംപി കനിമൊഴിക്കുമെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റപത്രം
പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് താരിഫ് നിരക്കുകള്‍ കുറച്ചു. എണ്പതു ശതമാനം വരെയാണ് 2ജി ഇന്റര്‍നെറ്റ്
2ജി സ്പെക്ട്രം ലേലത്തുക കുറഞ്ഞതിന് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ലേലത്തുക വളരെ കുറഞ്ഞുപോയത് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് കോടതി അഭിപ്രായപ്പെട്ടു.
2ജി സ്പെക്ട്രം ലേലത്തിന് നിരാശാജനക അന്ത്യം. രണ്ടുദിനം നീണ്ട ലേലത്തില്‍ പ്രതീക്ഷിച്ച തുകയിൽ നിന്നും നാലിലൊന്ന് മാത്രം.സുപ്രീം കോടതി റദ്ദാക്കിയ
2 ജിയേക്കാള്‍ വലിയ കുംഭകോണമാണ് കല്‍ക്കരിപ്പാടം അനുവദിക്കുന്നതിലുണ്ടായതെന്നു സമാജ് വാദി പാര്‍ട്ടി. നിലവില്‍ കല്‍ക്കരി പാടങ്ങള്‍ക്കു ലഭിച്ച ഖനനാനുമതി റദ്ദാക്കണമെന്നും
ടു ജി അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജ നീണ്ട പതിനഞ്ച് മാസത്തിനു ശേഷം പാര്‍ലമെന്റിലെത്തി.
ടു ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.26 നു നേരിട്ട് ഹാജരാകാനോ,
ടെലികോം സ്പെക്ട്രം ലേലത്തിലൂടെ പുതിയ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 40,000 കോടിയുടെ വരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 122 ലൈസന്‍സുകളുടെ ലേലവും
മുന്‍മന്ത്രി എ. രാജയുടെ കാലത്ത് അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നു ടെലികോം
അഴിമതി ആരോപണത്തിലൂടെ വിവാദമായ ടു ജി സ്പെക്ട്രം വിതരണം സുപ്രീംകോടതി റദ്ദാക്കി. മുന്‍ ടെലികോം മന്ത്രി എ. രാജയുടെ കാലത്ത്