ഇതോടെ മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തമാകും.

ഇതോടെ മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തമാകും.
മുക്കാൽ മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്തത്.
സിനിമാ മേഖലയിൽ വളരെയധികം അനുഭവ പരിചയമുളള രണ്ട് നവാഗത സംവിധായകര്‍ ആണ് തന്റെ ചിത്രം ഒരുക്കുന്നതെന്നും ഷെയ്ന് പറഞ്ഞു.
സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏകയിടം കേരളമാണ്.
ഈ വിഭാഗത്തില്‍ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി.
പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിന്ദിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ബില്‍ കേരളത്തില്‍ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചാണ് ലിജോ രംഗത്തെത്തിയിത്. ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള് ‘ എന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു.
‘ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.’–വേണു കുന്നപ്പിള്ളി പറഞ്ഞു.
ആഷിക് ബോളിവുഡിൽ ഒരുക്കുന്ന സിനിമയിൽ ശ്യാം പുഷ്കരനായിരിക്കും തിരക്കഥ നിര്‍വഹിക്കുന്നത്.
ബ്രിട്ടന് ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ‘ഇൻ കോൺവെർസേഷൻ വിത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.