ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തി ഭാവമാകരുത്; മുഖ്യമന്ത്രി
പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.
പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.
രാഷ്ട്രീയമായി നരേന്ദ്രമോദിയെയും അമിത്ഷായെയും വകവെയ്ക്കാത്തവർക്ക് എന്ത് ആരിഫ് മുഹമ്മദ് ഖാൻ… എന്ത് ഗവർണർ?
സംസ്ഥാന ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട്
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീസിസ് വിവാദമായതിനെ തുടർന്നാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
ഗവര്‍ണര്‍ കേരളത്തിൽ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആർ എസ് എസ് സംഘടനയുടെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത് പറയാനാണ്
സംസ്ഥാന സർക്കാരിനെതിരെ തെളിവ് പുറത്തു വിടും എന്ന് പറഞ്ഞാ വാർത്താസമ്മേളനത്തിൽ പുതിയതായി ഒരു ആരോപണവും ഉന്നയിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്
ഉക്രെയ്നെ ആക്രമിക്കാനുള്ള മോസ്കോയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം വകവെക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാൻ
ഭരണഘടന സംരക്ഷിക്കാൻ ദൈവത്തിന്റെ ഇടപെടലോടെയാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത് എന്ന് അരവിന്ദ് കെജ്രിവാൾ