കാർഷിക നിയമങ്ങൾ പിൻവലിച്ചത് ഭാരതത്തിന്റെ ഗതികേടായി കാണുന്നു: സുരേഷ്‌ഗോപി
കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ റോഡ് വികസനം ഉൾപ്പെടെ എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ റോഡ് വികസനം ഉൾപ്പെടെ എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
ഇപ്പോഴുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
റബ്ബർ ബോർഡ് ഇല്ലാതാകുന്നതോടെ റബ്ബർ മേഖല പൂർണ്ണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങും.
സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നൽകിയില്ല. വിളകൾക്ക് സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല.