കാത്തിരിപ്പിന് വിരാമമാകുന്നു, രജനിയുടെ പാർട്ടി ഡിസംബർ 12ന്

single-img
17 October 2018

തമിഴകത്ത് രജനികാന്തിന്റെ പാർട്ടിയായ ’’രജനി മക്കൾ മൺട്ര”ത്തിന്റെ  ഒൌദ്യോഗിക പ്രഖ്യാപനം ഡിസംബർ 12ന് നടക്കും. രജനിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ത്രിച്ചിയിലാണ് പാർട്ടിയുടെ ഓദ്യോഗികപ്രഖ്യാപനം നടക്കുക. 2017 ഡിസംബർ 31ന് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് രജനി പറഞ്ഞിട്ട് 10 മാസങ്ങൾക്കുശേഷമാണ് പാർട്ടിപ്രഖ്യാപനം. 

ഈ മാസം അഞ്ചുമുതൽ 11 വരെ നടന്ന പാർട്ടിയുടെ ജില്ലാസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 10 ലക്ഷത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമായും മൂന്നു വാഗ്ദാനങ്ങളാകും രജനി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക. ദക്ഷിണേന്ത്യൻ നദികളുടെ സംയോജനം, അഴിമതി നിർമാർജനം, സുതാര്യ ഭരണം. കാമരാജും അണ്ണാദുരൈയുമായിരിക്കും മാതൃക.